മൂവാറ്റുപുഴ : പായിപ്രയിൽ വീട്ടു ജപ്തി ചെയ്ത നടപടി അപ്രതീക്ഷിതമായിരുന്നെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുകയാണ് ബാങ്ക് ചെയ്തെന്നും ഗോപി കോട്ടമുറിക്കൽ. ഒരാഴ്ചമുമ്പെ പോലീസിനു കത്ത് നൽകിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തിയത്. സാധാരണ എപ്പോൾ ചെന്നാലും അവിടെ ആളുണ്ടാവാറില്ലെങ്കിൽ കേരള ബാങ്ക് കൂടിയായ ഗോപി കോട്ടമുറിക്കൽ പറഞ്ഞു.
കുട്ടികളെ ആരും പുറത്താക്കിയിട്ടില്ല. പിന്നീട് എത്തിയ കുട്ടികൾ അവരുടെ പുസ്തകം എടുത്ത് തൊട്ടടുത്ത് താമസിക്കുന്ന അമ്മ വീട്ടിലേക്ക് പോവുകയാണ്. ജപ്തി നടപടികൾ നടക്കുമ്പോൾ ആരും പരാതി പറയുകയോ ഇടപെടുകയോ ഉണ്ടായിട്ടില്ല. തന്നെ അറിയുന്ന കോട്ടയും വിളിച്ചില്ലന്നും ഗോപി മുറിക്കൽ പറഞ്ഞു. അയൽവാസികളും അജേഷ് ആശുപത്രിയിലാണെന്ന് പറഞ്ഞില്ല.
2,15 ഓടെ ഉദ്യോഗസ്ഥർ മടങ്ങിയ ശേഷം രാത്രി മാതൃകുഴൽനാടൻ നഗരവും കുറച്ചാളുകളും അവിടെ കൂടുകയായിരുന്നു. ബാങ്കിൽ പണം അടയ്ക്കുന്നതിന് വേണ്ടി സഹായിക്കുകയായിരുന്നുവെന്ന് ഗോപി കോട്ടമുറിക്കൽ പറഞ്ഞു.
പിതാവ് ആശുപത്രിയിലാണെന്ന് അറിയിച്ചിരുന്നെങ്കിൽ ജപ്തി തൽക്കാലം ഒഴിവാക്കിയേനെ. മാത്യു കുഴൽനാടൻ ‘ക്രിയേറ്റ് ചെയ്ത സീൻ’ ആണ് അവിടെ നടന്നതെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു.